അദ്ധ്യായം 1 അൽബഖറ

അദ്ധ്യായം 40(അൽ ഗാഫിർ )

 . بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ حم 

പര കരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ

حم
1 =ഹാ-മീം.

.

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ 
2 =ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

വിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 39 (സുമര്‍)

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
1=ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ
2=തീര്‍ച്ചയായും നിനക്ക്‌ നാം ഈ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്‌ സത്യപ്രകാരമാകുന്നു. അതിനാല്‍ ദീന്‍(ഭൂമിയില്‍ തന്നെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ വ്യവസ്ഥിതി) അല്ലാഹുവിന്‌ -മാത്രം നിഷ്കളങ്കമാക്കികൊണ്ട്‌ അവന് നീ കീഴ്പെടുക.

വിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 38 (സ്വാദ്)

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

ص وَالْقُرْآنِ ذِي الذِّكْرِ
1=സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ
2=എന്നാല്‍ (ദൈവീകവ്യവസ്ഥിതിയെ)നിഷേധിച്ചവർ ദുരഭിമാനത്തിലും (അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള)കക്ഷി മാത്സര്യത്തിലുമാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 37 (സ്വാഫ്ഫാത്)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالصَّافَّاتِ صَفًّا
1=ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

فَالزَّاجِرَاتِ زَجْرًا
2=എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

فَالتَّالِيَاتِ ذِكْرًا
3=എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

إِنَّ إِلَهَكُمْ لَوَاحِدٌ
4=തീര്‍ച്ചയായും(ജീവിതത്തെവിധെയപ്പെദുത്തികൊടുക്കുവാൻ അർഹതയുള്ള ) നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 36 (യാസീൻ)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

يس
1=യാസീന്‍ ‍.

وَالْقُرْآنِ الْحَكِيمِ
2=തത്വസമ്പൂര്‍ണമായ(രാഷ്ട്രീയ ദർശനം അഥവാ ) ഖുര്‍ആന്‍ തന്നെയാണ സത്യം;

إِنَّكَ لَمِنَ الْمُرْسَلِينَ
3=നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.

عَلَى صِرَاطٍ مُّسْتَقِيمٍ
4=നേരായ (രാഷ്ട്രീയ )പാതയിലാകുന്നു ( നീ. )

تَنزِيلَ الْعَزِيزِ الرَّحِيمِ
5=പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ).

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 35 ഫാത്വിര്‍

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെനാമത്തില്‍

الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاء إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ
1=ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്‌ സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

അദ്ധ്യായം 34 സബഅ്

 

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الْحَمْدُ لِلَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَلَهُ الْحَمْدُ فِي الْآخِرَةِ وَهُوَ الْحَكِيمُ الْخَبِيرُ
1=ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന്‌ സ്തുതി. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.

അൽ അഹ്സാബ് അദ്ധ്യായം -33-

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

يَا أَيُّهَا النَّبِيُّ اتَّقِ اللَّهَ وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
1=( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക.(സത്യവ്യവസ്ഥിതിയെ) നിഷേധിച്ചവരെയും കപടവിശ്വാസികളെയും (സത്യവ്യവസ്ഥിതിയെതൃപ്തിപ്പെടാത്ത മുസ്ലിംകളെയും )അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

സജദ അദ്ധ്യായം 32

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

ا ل م
1=അലിഫ്‌-ലാം-മീം

تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ
2=ഈ വേദ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.

ലുഖ്മാൻ അദ്ധ്യായം 31

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
ا ل م
1=അലിഫ്‌-ലാം-മീം

تِلْكَ آيَاتُ الْكِتَابِ الْحَكِيمِ
2=തത്വസമ്പൂര്‍ണ്ണമായ വേദത്തിലെ വചനങ്ങളത്രെ അവ.

هُدًى وَرَحْمَةً لِّلْمُحْسِنِينَ
3=സദ്‌വൃത്തര്‍ക്ക്‌(ദൈവീക വ്യവസ്ഥിതി(الدين )ക്ക് വേണ്ടി നിലകൊള്ളുന്നവർക്ക്) മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌.

الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ يُوقِنُونَ
4=അവർ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ് സകാത്ത്‌ നല്‍കുന്നവരാണ് , പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരും.